തുമ്പിപ്പെണ്ണും പുൽച്ചാടിയും (കവിത)

പച്ചപ്പുല്ലിൻ തലപ്പിലിരിക്കും, തുമ്പിപ്പെണ്ണേ നിൻ ചിറകുകൾ കാണാൻ. സ്വർണ്ണ നിറമുള്ള കുഞ്ഞിച്ചിറകുകൾ, തുന്നി വെച്ചതു പോലെയുണ്ടല്ലോ. അരികിൽ വരും ഒരു പുൽച്ചാടിയണ്ണൻ, ചാടിച്ചാടി പാട്ടുകൾ പാടും. പച്ചയുടുപ്പിട്ട

മഴക്കാലം (കവിത)

ആകാശച്ചെരുവിൽ വിരിയും വർണ്ണങ്ങൾ, മഴതൻ ഓർമ്മയിൽ വിതുമ്പും രാവുകൾ. ചുവപ്പും മഞ്ഞും പച്ചയുമായി, മണ്ണിൽ പെയയും വെളിച്ചമായി. ആരും കാണാ തോരാമഴയിൽ, ഏഴഴകായി തെളിയും ചന്തം. നന്മകൾ

error: Content is protected !!